അഫ്ഗാനിസ്ഥാനിലുണ്ടായ വന്‍ സ്ഫോടനത്തില്‍ കുട്ടകളടക്കം ആറുപേര്‍ കൊല്ലപ്പെട്ടു. കാബൂളിലെ സ്കൂളിന് സമീപം മൂന്നിടത്താണ് തുടര്‍ച്ചയായി സ്ഫോടനം നടന്നത്. ട്യൂഷന് സെന്ററിന് സമീപമുണ്ടായ സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.
Related Articles
വിഴിഞ്ഞം സമരം; 27ന് കടലിലും കരയിലും പ്രക്ഷോഭം
തിരുവനന്തപുരം വിഴിഞ്ഞം തുറമുഖ വിഷയത്തിൽ ലത്തീൻ അതിരൂപതയുടെ സമരം 100 ദിവസം തികയുന്ന 27നു കടലിലും കരയിലും ഒരേ സമയം മത്സ്യത്തൊഴിലാളികളെ അണിനിരത്തി പ്രക്ഷോഭം നടത്താൻ സമര സമിതി തീരുമാനിച്ചു. സമരം അതിശക്തമാക്കാനും തുറമുഖത്തിന്റെ നിർമാണ പ്രവർത്തനം നിശ്ചലമാക്കുന്ന രീതിയിൽ പ്രക്ഷോഭം നടത്താനുമാണ് യോഗത്തിൽ തീരുമാനമെടുത്തത്. വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങളിലാകും കടലിലും കരയിലും സമരം നടത്തുക. തുറമുഖ കവാടത്തിനു മുന്നിൽ നടത്തുന്ന സമരത്തിനു പുറമേയാണ് ഇത്. എല്ലാ ഇടവകകളിലും സമരസമിതിയുടെ ഐക്യദാർഢ്യ സമിതി രൂപീകരിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം More..
കെ.ടി ജലീലും സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളും
നിരീക്ഷകൻ ദേശവും ദേശീയതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിവാദത്തിലാക്കുന്ന നേതാക്കളും സഹയാത്രികരും ഇടതുമുന്നണിക്ക് പ്രത്യേകിച്ച് സി.പി.എമ്മിനെ പ്രശ്നത്തിലാകുന്നു. ഭരണഘടന വിരുദ്ധ പ്രസംഗം ഒരു മന്ത്രിയുടെ കസേര തെറിപ്പിച്ചിട്ടും വീണ്ടും അതേ പാതയിലാണ് പല പ്രമുഖ നേതാക്കളും. മുൻ മന്ത്രി കെ.ടി ജലീലാണ് പുതിയ വിവാദത്തിൻ്റെ കേന്ദ്ര ബിന്ദു. ഇന്ത്യൻ അധിനിവേശ കാശ്മീർ. ആസാദി കാശ്മീർ പരാമർശിക്കുന്ന ഫേസ്ബുക്ക് കുറിപ്പാണ് ജലീലിനെ വിവാദത്തിലാക്കിയത്. രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 75 വർഷം വിപുലമായി ആഘോഷിക്കുമ്പോഴാണ് ജലീൽ രാജ്യത്തിൻ്റെ ഏറ്റവും സെൻസിറ്റീവായ കാശ്മീരിനെക്കുറിച്ച് വിവാദത്തിനു More..
ഭരണഘടനാ വിവാദ പ്രസ്താവനയിൽ നിയമസഭയിൽ വിശദീകരണം നടത്തി മുൻമന്ത്രി സജി ചെറിയാൻ
ഭരണഘടനാ വിവാദ പ്രസ്താവനയിൽ നിയമസഭയിൽ വിശദീകരണം നടത്തി മുൻമന്ത്രി സജി ചെറിയാൻ. ഭരണഘടനാ അടിസ്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ആളാണ് താനെന്ന് സജി ചെറിയാൻ. മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നതായിരുന്നു പ്രസംഗത്തിൻ്റെ ഉള്ളടക്കം. തൻ്റേതായ വാക്കുകളിലാണ് പ്രസംഗിച്ചത്. ഭരണഘടനാ വകുപ്പുകളെ ദുരുപയോഗം ചെയ്ത നിരവധി അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. അതിനെയാണ് പ്രസംഗത്തിൽ പ്രതിപാദിച്ചത്. പ്രസംഗം വളച്ചൊടിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു. ഭരണഘടനയോടുള്ള കൂറ് ഉയർത്തിപ്പിടിക്കുകയാണ് താൻ. പ്രസംഗം ദുർവ്യാഖ്യാനിച്ചതിൽ ഖേദമുണ്ട്. രാഷ്ട്രീയ ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് മന്ത്രിസ്ഥാനം രാജിവച്ചത്. അംബേദ്കറിനെ ആക്ഷേപിച്ചതായി വരെ More..