സർവകലാശാലകൾ നാളെ (03-05-2022) നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി വെച്ചു. ഈദുൽ ഫിത്ർ പ്രമാണിച്ചാണ് പരീക്ഷകൾ മാറ്റിവെച്ചതെന്ന് എം.ജി പരീക്ഷ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Related Articles
കോട്ടയം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരന് സുരക്ഷാ ജീവനക്കാരനെ തല്ലി
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ചു. രോഗിയുടെ കൂട്ടിരിപ്പുകാരനാണ് മര്‍ദിച്ചത്. കോട്ടയം ഇത്തിത്താനം സന്തോഷ്കുമാറി (44) നാണ് മര്‍ദ്ദനമേറ്റത്. വൈക്കം തോട്ടകം സ്വദേശി വിഷ്ണു (28 )വാണ് മര്‍ദ്ദിച്ചത്. വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു രാവിലെ 10ന് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനുള്ളിലാണ് സംഭവം. ആവശ്യമായ രേഖകള്‍ ഇല്ലാതെ അത്യാഹിത വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ഡിലേക്കു പോകുവാന്‍ ശ്രമിച്ചതാണ് വാക്ക് തര്‍ക്കത്തിനും പിന്നീട് സംഘര്‍ഷത്തിനും ഇടയാക്കിയത്. സംഘര്‍ഷത്തില്‍ സന്തോഷിന്റെ തലയ്ക്ക് പരിക്കേറ്റു. ഉടന്‍ തന്നെ അത്യാഹിത More..
രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. “ഇന്ത്യ ചരിത്രം രചിച്ചു . 1.3 ബില്യൺ ഇന്ത്യക്കാർ ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളയിൽ , കിഴക്കൻ ഇന്ത്യയുടെ വിദൂര ഭാഗത്ത് ജനിച്ച ഗോത്രവർഗത്തിൽ നിന്നുള്ള ഇന്ത്യയുടെ ഒരു മകൾ നമ്മുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു! ഈ നേട്ടത്തിൽ ശ്രീമതി ദ്രൗപതി മുർമു ജിയ്ക്ക് അഭിനന്ദനങ്ങൾ .” “ദ്രൗപതി മുർമുജിയുടെ ജീവിതം, അവരുടെ ആദ്യകാല പോരാട്ടങ്ങൾ, അവരുടെ സമ്പന്നമായ സേവനം, അവരുടെ മാതൃകാപരമായ More..
കേശവദാസപുരം മനോരമ കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലിട്ട കേസിൽ കുറ്റപത്രം നൽകി. മനോരമയെന്ന വൃദ്ധയെ മോഷണ ശ്രമത്തിനിടെയാണ് അഥിതിസംസ്ഥാന തൊഴിലാളിയായ ആദം അലി കഴുത്തറത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. മെഡിക്കൽ കോളജ് സിഐ ഹരിലാലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഓഗസറ്റ് ഏഴിനാണ് മനോരമയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം തുടങ്ങുന്നത്. വീടിന് സമീപത്തെ കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയതോടെയാണ് തൊട്ടടുത്ത് വീട് നിർമ്മാണത്തിനെത്തിയ ആദം അലിയിലേക്ക് അന്വേഷണം നീങ്ങുന്നത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് More..