International News

പുതിയ മാര്‍പാപ്പയ്ക്ക് തെരഞ്ഞടുക്കല്‍ ഇന്ന് ആരംഭിക്കും; കോണ്‍ക്ലേവിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാസഭയുടെ പുതിയ തലവനെ തെരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന് ഇന്ന് വത്തിക്കാനില്‍ തുടക്കമായി. സിസ്‌റ്റൈന്‍ ചാപ്പലില്‍ ബുധനാഴ്ച രാവിലെ പ്രത്യേക കുര്‍ബാനയോടെയാണ് കോണ്‍ക്ലേവ് ഔപചാരികമായി ആരംഭിച്ചത്. വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാര്‍ ഉള്‍പ്പെടെ 173 കര്‍ദിനാള്‍മാര്‍ ചൊവ്വാഴ്ച നടന്ന പൊതുചര്‍ച്ചയില്‍ പങ്കെടുത്തു. കോണ്‍ക്ലേവിന് മുന്‍പായി സാന്താ മാര്‍ത്താ അതിഥിമന്ദിറത്തിലേക്ക് കര്‍ദിനാള്‍മാര്‍ താമസം മാറ്റി. ബാലറ്റുകള്‍ കത്തിക്കുന്ന സ്റ്റൗ അടുപ്പും പുകക്കുഴലും സിസ്റ്റൈന്‍ ചാപ്പലില്‍ ഒരുക്കി. വ്യാഴാഴ്ച വോട്ടെടുപ്പ് ആരംഭിക്കുമെന്ന് വത്തിക്കാന്‍ മാധ്യമ വിഭാഗം ഡയറക്ടര്‍ മാറ്റിയോ Read More…

International News

ഓക്‌സിജന്‍ മാസ്‌കില്ലാതെ ശ്വസിച്ച് മാര്‍പാപ്പ; ആരോഗ്യനിലയില്‍ പുരോഗതി

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍ അറിയിച്ചു. ഓക്‌സിജന്‍ മാസ്‌ക് ഉപയോഗിക്കാതെ ശ്വസിക്കാന്‍ തുടങ്ങിയതായും, രാത്രിയില്‍ അതിന്റെ ആവശ്യമില്ലായ്മയെന്നും അധികൃതർ അറിയിച്ചു. വെന്റിലേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിയെങ്കിലും ചെറിയ പ്ലാസ്റ്റിക് ട്യൂബിലൂടെ ഓക്‌സിജന്‍ നല്‍കുന്നുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിയന്ത്രണാധീനത്തിലായെന്നും, പനിയില്ലെന്നും, രക്തപരിശോധനാ ഫലങ്ങൾ സാധാരണ നിലയിലാണെന്നും വത്തിക്കാന്‍ അറിയിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ ക്രൂശിത രൂപത്തിനു മുന്നില്‍ പ്രാര്‍ത്ഥന നടത്തുന്ന ചിത്രം വത്തിക്കാന്‍ പുറത്ത് വിട്ടു. ഫെബ്രുവരി 14-ന് ന്യൂമോണിയ ബാധയെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ അദ്ദേഹത്തെ Read More…

International News

ട്രംപിനെയും കമലാ ഹാരിസിനെയും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ

സിംഗപ്പൂർ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ, സ്ഥാനാർഥികളായ ഡോണൾഡ് ട്രംപിനെയും കമലാ ഹാരിസിനെയും കഠിനമായി വിമർശിച്ചു. ഒരു മാധ്യമവുമായുള്ള സംഭാഷണത്തിനിടെ, ഈ രണ്ട് നേതാക്കളും “ജീവിതത്തിന് എതിരായവർ” ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ട്രംപിനെ കുടിയേറ്റക്കാർക്കെതിരെ സ്വീകരിച്ച കർശന നടപടികൾക്കായും, കമലാ ഹാരിസിനെ ഗർഭഛിദ്രം അനുകൂലിക്കുന്ന നിലപാടിനായും വിമർശന വിധേയമാക്കിയ മാർപാപ്പ, എല്ലാ വോട്ടർമാരും സുതാര്യമായി ചിന്തിച്ച് തിന്മ കുറവുള്ളവരെ തിരഞ്ഞെടുക്കണമെന്ന് ആഹ്വാനം ചെയ്തു. “കുടിയേറ്റം ഒരു മൗലികാവകാശമാണ്” എന്ന് കർത്താവ് പറഞ്ഞപ്പോൾ, കുട്ടിയെ അമ്മയുടെ ഉദരത്തിൽ Read More…