കൊച്ചി: നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയില് സംവിധായകന് ബി ഉണ്ണികൃഷ്ണനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.ബി ഉണ്ണികൃഷ്ണന്‍ തൊഴില്‍ മേഖലയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയതായും പരാതിയില്‍ പറയുന്നു. സാന്ദ്രാ തോമസിനോട് സഹകരിക്കരുതെന്ന് മറ്റുളളവരോട് ആവശ്യപ്പെട്ടു. കേസില് നിര്‍മ്മാതാവ് ആന്റോ ജോസഫിനെ രണ്ടാം പ്രതിയാക്കി. ഹേമ കമ്മറ്റിക്ക് മുന്നില് മൊഴി നല്‍കിയതിന്റെ പേരില് വൈരാഗ്യ നടപടി എടുക്കുകയും സിനിമാ മേഖലയില് തന്നെ മാറ്റിനിര്‍ത്തുകയുമായിരുന്നു എന്ന് സാന്ദ്രയുടെ പരാതിയില് പറയുന്നു. തൊഴില്‍ സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിന്റെയും Read More…
Tag: sandra thomas
പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കൽ: സാന്ദ്ര തോമസ് നിയമനടപടി തുടങ്ങി
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ പ്രതികരിച്ച് നിർമ്മാതാവ് സാന്ദ്ര തോമസ് കോടതിയെ സമീപിച്ചു. പുറത്തിറക്കൽ നീക്കം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര എറണാകുളം സബ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. സ്വയം ഉയർത്തിയ ലൈംഗിക അതിക്രമത്തിന്റെ പരാതിയുടെ പ്രതികാര നടപടിയായി തന്നെ പുറത്താക്കിയതാണെന്ന് സാന്ദ്ര ആരോപിച്ചു. അസോസിയേഷൻ നടപടി റദ്ദാക്കാൻ ഫിലിം ചേമ്പറിനും സാന്ദ്ര കത്ത് നൽകുമെന്നാണ് വിവരം. നീക്കം മുന്നിൽ കണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നിയമ നടപടികൾ തുടങ്ങി അസോസിയേഷനിലെ പ്രമുഖരായ ആന്റോ ജോസഫ്, Read More…
സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കി
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിർമ്മാതാവ് സാന്ദ്ര തോമസിനെ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി സംഘടനയിൽ നിന്ന് പുറത്താക്കി. അസോസിയേഷനിലെ ചില അംഗങ്ങൾ അവഹേളിച്ചപ്പോൾ എതിര്‍ത്തതിന്റെ പേരിൽ സാന്ദ്രയ്ക്കെതിരെ വ്യാജ കേസ് ചുമത്തിയെന്നാരോപിച്ച്, ഇവർ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. സാന്ദ്രയുടെ ആരോപണങ്ങളിൽ സംഘടനയെ ദുര്‍ബലപ്പെടുത്താന് ശ്രമിക്കുന്നുവെന്ന് യോഗം ചൂണ്ടിക്കാട്ടി. ഈ നടപടികൾയിലൂടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സ്ത്രീകൾക്ക് അനുകൂലമല്ലെന്നും സാന്ദ്ര വിമർശിച്ചു.
വനിതാ നിർമ്മാതാക്കളുടെ പ്രതിഷേധം: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അമ്മയുടെ ഉപസംഘടനയോ?
സിനിമാ നിർമ്മാതാക്കളുടെ സംഘടനയ്ക്കെതിരെ വനിതാ നിർമ്മാതാക്കളായ സാന്ദ്ര തോമസും ഷീല കുര്യനും രൂക്ഷമായ വിമർശനമുന്നയിച്ചു. സംഘടനയിൽ ഉള്ള സ്ത്രീപ്രതിനിധ്യതയും പ്രശ്ന പരിഹാരവും പ്രഹസനമാണെന്നു അവര് കുറ്റപ്പെടുത്തി. ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില് ചേർന്ന ഒരു യോഗവും പ്രശ്നപരിഹാരം നേരിടുന്നതിനു പകരം പ്രഹസനമായിരുന്നുവെന്ന് ഇരുവരും ആക്ഷേപിച്ചു. ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ കത്ത് നൽകിയതിന്റെ വിവരങ്ങൾ സഹസംഘടനക്കാർക്ക് പോലും അറിഞ്ഞില്ലെന്ന് ഇരുവരും പരാതിപ്പെട്ടു. ഈ സംഘടനയുടെ പ്രവർത്തനം ചില വ്യക്തികളുടെ താല്പര്യങ്ങൾ മാത്രമേ സംരക്ഷിക്കുന്നുള്ളുവെന്നും അടിയന്തര Read More…



