ആചാരങ്ങളിൽ മാറ്റം വരുത്തുന്നതിന് മുൻപ് പണ്ഡിതരുമായും സാമൂഹ്യപരിഷ്കർത്താക്കളുമായും ചർച്ച വേണമെന്ന് സർക്കാർ തിരുവനന്തപുരം: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. ശബരിമലയിൽ വർഷങ്ങളായി തുടരുന്ന ആചാരങ്ങളിൽ കോടതി പരിശോധന ആവശ്യമാണെങ്കിൽ, അതിനു മുൻപ് ആ വിഭാഗത്തിലെ പണ്ഡിതന്മാരുമായും സാമൂഹ്യപരിഷ്കർത്താക്കളുമായും വിശദമായ ചർച്ച നടത്തേണ്ടതുണ്ടെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. 17 പേജുകളുള്ള സത്യവാങ്മൂലത്തിൽ ഭരണഘടനാപരമായ ഏഴ് പ്രധാന ചോദ്യങ്ങൾക്ക് സർക്കാരിന്റെ മറുപടിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള മുൻ കോടതി വിധിക്ക് Read More…


