വടക്കൻ ബംഗ്ലാദേശിൽ നിപ വൈറസ് ബാധിച്ച് ഒരു സ്ത്രീ മരിച്ചതായി ലോകാരോഗ്യ സംഘടന (WHO) സ്ഥിരീകരിച്ചു. ഇതോടെ ഏഷ്യയിലെ നിരവധി രാജ്യങ്ങളിൽ വിമാനത്താവളങ്ങളിൽ ആരോഗ്യ പരിശോധനകൾ കർശനമാക്കി. നേരത്തെ പശ്ചിമ ബംഗാളിൽ രണ്ട് നിപ മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, മേഖല മുഴുവൻ ആരോഗ്യ ജാഗ്രതയിലാണ്. 40–50 വയസ്സിനിടയിലുള്ള സ്ത്രീയാണ് പനി, തലവേദന എന്നിവയെ തുടർന്ന് ഹൈപ്പർസലൈവേഷൻ, ദിശാബോധം നഷ്ടപ്പെടൽ, ഹൃദയാഘാതം തുടങ്ങിയ ഗുരുതര ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ചികിത്സയ്ക്കിടെ ഒരാഴ്ചയ്ക്കുശേഷമാണ് മരണം സംഭവിച്ചത്. മരണത്തിന് ഒരു Read More…


