തെഹ്റാൻ: യുണിസെഫ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇറാൻ നേരിട്ട യുഎസ്–ഇസ്രായേൽ സഖ്യത്തിന്റെ സൈനിക ആക്രമണത്തിൽ ഇതുവരെ 181 കുട്ടികൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന സൈനിക സംഘർഷത്തിനിടെ നിരവധി സാധാരണക്കാർക്കും കുട്ടികൾക്കും ജീവഹാനി സംഭവിച്ചതായി യുണിസെഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. റിപ്പോർട്ടനുസരിച്ച് ലെബനനിൽ ഏഴ് കുട്ടികളും ഇസ്രായേൽ , കുവൈറ്റ് എന്നിവിടങ്ങളിലായി മൂന്ന് കുട്ടികളും മരിച്ചതായും അറിയിക്കുന്നു. സംഭവങ്ങളിൽ ഏറ്റവും വേദനാജനകമായത് തെക്കൻ ഇറാനിലെ മിനാബ് നഗരത്തിലാണ് നടന്നത്. ഫെബ്രുവരി 28-ന് പെൺകുട്ടികൾ മാത്രം പഠിക്കുന്ന Read More…


