പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ഇന്ധനവില കുത്തനെ ഉയർന്നിട്ടും രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി വില വർധിപ്പിക്കാത്തതിനെ തുടർന്ന് പൊതുമേഖല എണ്ണക്കമ്പനികൾക്ക് വൻ സാമ്പത്തിക നഷ്ടമെന്ന് റിപ്പോർട്ട്. ദിവസേന ₹700 കോടി മുതൽ ₹1,000 കോടി വരെയും മാസത്തിൽ ഏകദേശം ₹30,000 കോടി വരെയും നഷ്ടമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉപഭോക്താക്കൾക്ക് അധികഭാരം വരാതിരിക്കാനാണ് കമ്പനികൾ വില വർധന ഒഴിവാക്കുന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഇന്ത്യയുടെ ക്രൂഡ് ഓയിൽ, എൽപിജി, പ്രകൃതി വാതക ഇറക്കുമതികൾക്ക് Read More…