Court Kerala News

മൊബൈൽ ഫോണിന് തകരാർ; വിലയും 9% പലിശയും കൂടി 10,000 രൂപ നഷ്ടപരിഹാരവും നൽകാൻ വിധി

തൃശൂർ: മൊബൈൽ ഫോണിലെ നിരന്തര തകരാറിനെ തുടർന്ന് നൽകിയ ഹർജിയിൽ പരാതിക്കാരന് അനുകൂലമായി വിധി. ചാലക്കുടി തീതായിൽ വീട്ടിൽ വിപിൻ വർഗ്ഗീസ് സമർപ്പിച്ച ഹർജിയിലാണ് നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്. കൊച്ചിയിലെ ടി വി എസ് ഇലക്ട്രോണിക്സ് എച്ച് ടി സി സർവീസ് സെന്റർ മാനേജിങ് ഡയറക്ടർക്കും ഹരിയാനയിലെ എച്ച് ടി സി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർക്കുമെതിരെയാണ് കേസ്. 12,900 രൂപയ്ക്കാണ് വിപിൻ വർഗ്ഗീസ് മൊബൈൽ ഫോൺ വാങ്ങിയത്. എന്നാൽ ഫോൺ വാങ്ങിയതിനു പിന്നാലെ സ്ക്രീനിൽ Read More…

Kerala News

‘പൊൻപണം’ ചിട്ട്സ് കേസിൽ ഉപഭോക്താവിന് വിജയം; 3 ലക്ഷം രൂപയും പലിശയും നൽകാൻ കോടതി വിധി

തൃശൂർ: “പൊൻപണം” കുറിയിലൂടെ അടച്ച തുക തിരികെ നൽകാതിരുന്നതിനെ തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലമായി ഉപഭോക്തൃ കോടതിയുടെ നിർണായക വിധി. തൃശൂർ രാമവർമ്മപുരം സ്വദേശി നിലയാറ്റിങ്ങൽ വീട്ടിൽ ലിഡോ ഡേവിസ് സമർപ്പിച്ച ഹർജിയിലാണ് പൊൻപണം ചിട്ട്സ് (തൃശൂർ) പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർക്കെതിരെ കോടതി ഇത്തരത്തിൽ ഉത്തരവിട്ടത്. 10,000 രൂപ മാസതവണയുള്ള കുറിയിലാണ് ലിഡോ ഡേവിസ് അംഗമായിരുന്നത്. 30 തവണകളായി തുക അടച്ച ശേഷമാണ് സ്ഥാപനം കുറി നടത്താതിരുന്നതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. തുടർന്ന് അടച്ച Read More…

Court Kerala News

വിവാഹ ആൽബവും വീഡിയോയും നൽകാത്തതിന് ശിക്ഷ; ഒരു മാസത്തിനകം കൈമാറാനും ₹30,000 വരെ അധിക നഷ്ടപരിഹാരവും

തൃശൂർ: വിവാഹവും മനസ്സമ്മതച്ചടങ്ങും ചിത്രീകരിച്ച് ആൽബവും വീഡിയോ സി.ഡി യും നൽകാതെ സേവനത്തിൽ വീഴ്ച വരുത്തിയ കേസിൽ പരാതിക്കാരന് അനുകൂലമായി ഉപഭോക്തൃകോടതി വിധി. തൃശൂർ അരിമ്പൂർ തറയിൽ വീട്ടിൽ ലെയ്ഡിൻ ജോൺ സമർപ്പിച്ച ഹർജിയിൽ കൊച്ചി എം.ജി റോഡിലെ മാട്രിമോണി.കോം ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർക്കെതിരെയാണ് ഉത്തരവ്. വിവാഹവും മനസ്സമ്മതച്ചടങ്ങും ചിത്രീകരിച്ച് ആൽബവും വീഡിയോ സി.ഡി യും നൽകുന്നതിനായി ₹45,000 ഈടാക്കിയിട്ടും പലതവണ ആവശ്യപ്പെട്ടിട്ടും അവ കൈമാറിയില്ലെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. പുതുക്കാട് പള്ളിയിൽ മനസ്സമ്മതവും എറവ് കപ്പൽ പള്ളിയിൽ Read More…

Kerala News

ഉപഭോക്തൃവിധി പാലിച്ചില്ല, ഫ്രിഡ്ജ് ഹൗസ് എം ഡിക്കും, എൽ ജി ഇലക്ട്രോണിക്സ് എം ഡിക്കും ഡി ജി പി മുഖേനെ വാറണ്ട്

വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വ്യാപാരിക്കും, ടി വി നിർമ്മാതാവിനുമെതിരെ ഡി ജി പി മുഖേനെ വാറണ്ട് അയക്കുവാൻ ഉത്തരവ്. തൃശൂർ കട്ടിളപൂവ്വം വെട്ടിക്കാട്ടിൽ വീട്ടിൽ സുഭാഷ്‌.വി.എം.ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കുറുപ്പം റോഡിലുള്ള ഫ്രിഡ്ജ് ഹൗസ് റീട്ടെയിൽ പി ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും കൊച്ചി ഇടപ്പള്ളിയിലെ എൽ ജി ഇലക്ട്രോണിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും വാറണ്ട് അയക്കുവാൻ ഉത്തരവായത്. എൽ ഇ ഡി ടി വി വാങ്ങി തകരാറിലായതിനെത്തുടർന്ന് ഫയൽ ചെയ്ത Read More…

Kerala News

രാജ്യത്തെ ആദ്യ ‘കടലാസുരഹിത’ കോടതി; ഡിജിറ്റലായി കല്‍പ്പറ്റ കോടതി

കൊച്ചി: എല്ലാ കോടതികളും പൂര്‍ണമായും കടലാസുരഹിതമാകുന്ന രാജ്യത്തെ ആദ്യ ജുഡീഷ്യല്‍ ജില്ലാ കോടതിയായി കല്‍പ്പറ്റ കോടതി. ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പേപ്പര്‍ലെസ് ഡിജിറ്റല്‍ സംവിധാനം ഉദ്ഘാടനം ചെയ്തു. കടലാസുപയോഗം വന്‍തോതില്‍ കുറയ്ക്കുന്ന ഈ നേട്ടം രാജ്യത്തെ മറ്റ് ജുഡീഷ്യല്‍ ജില്ലകള്‍ക്കും മാതൃകയാക്കാമെന്ന് അദ്ദേഹം പറഞ്ഞു. പ്രീ-ട്രയല്‍ ഘട്ടങ്ങള്‍, തെളിവുകള്‍ രേഖപ്പെടുത്തല്‍, ഇടക്കാല ഉത്തരവുകള്‍, അന്തിമ വിധിന്യായം എന്നിവയുള്‍പ്പെടെ കോടതിനടപടികളുടെ എല്ലാഘട്ടങ്ങളും ഇനി ഡിജിറ്റല്‍ രൂപത്തിലായിരിക്കുമെന്നതാണ് സവിശേഷത. ഡാറ്റാ സുരക്ഷ ഉറപ്പാക്കാനായി ഹൈക്കോടതിയുടെ ഐടി Read More…

Kerala News

ഹൗസ് പ്ലോട്ടുകൾ, സൗകര്യങ്ങൾ ഏർപ്പെടുത്തി നല്കിയില്ല: ഉപഭോക്തൃ കോടതിയിൽ നിന്ന് 3.10 ലക്ഷം രൂപയും പലിശയും നൽകാൻ വിധി

തൃശൂർ: ഹൗസ് പ്ലോട്ടുകൾക്ക് വാഗ്ദാനം ചെയ്ത അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകാത്തതിനെതിരെ നൽകിയ ഹർജിയിൽ ഉപഭോക്താവിന് അനുകൂല വിധി. തൃശൂർ കണ്ടശ്ശാംകടവ് സ്വദേശി മൂത്തേടത്ത് വീട്ടിൽ ജോഗേഷ് എം.ജി. (പരേതൻ) നൽകിയ പരാതിയിലാണ് എവർവിൻ റിയൽ എസ്റ്റേറ്റ് ഉടമ മനോജ് പി.എസ്. അടക്കമുള്ളവർക്കെതിരെ തൃശൂർ ഉപഭോക്തൃ കോടതി വിധി പുറപ്പെടുവിച്ചത്. പ്ലോട്ടുകൾ വിൽപ്പനയ്ക്കിടെ അതിമനോഹരമായ ബ്രോഷർ വഴി ഗേറ്റ്, ചുറ്റുമതിൽ, ടാർ ചെയ്ത അഞ്ച് മീറ്റർ വീതിയുള്ള റോഡ്, വൈദ്യുതി, കുട്ടികളുടെ കളിസ്ഥലം തുടങ്ങിയ പൊതുസൗകര്യങ്ങൾ വാഗ്ദാനം Read More…

Court Kerala News

മരോട്ടിച്ചാൽ റിജു വധം കേസ് പ്രതികൾ കുറ്റക്കാർ

മരോട്ടിച്ചാൽ രാഗം ജംഗ്ഷനിൽ സഹോദരന്മാരായ റിജുവിനെയും ബിജുവിനെയും ക്രൂരമായി ആക്രമിച്ച കേസിൽ, ഒല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 2, 6, 7 പ്രതികൾ കുറ്റക്കാരാണെന്ന് തൃശൂർ ഒന്നാം നമ്പർ അഡീഷണൽ ജില്ലാ കോടതി വിധിച്ചു. ഷെറി (കുഞ്ഞുമോൻ), പ്രകാശൻ, അനൂപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2010-ൽ നടന്ന ഈ സംഭവത്തിൽ, ആക്രമണത്തിൽ റിജു കൊല്ലപ്പെടുകയും, സഹോദരനായ ബിജുവിന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു. കല്ലൂർ–മരോട്ടിച്ചാൽ റൂട്ടിലെ സ്വകാര്യ ബസ് സർവീസുമായി ബന്ധപ്പെട്ട തർക്കമാണ് കേസിന്റെ തുടക്കം. Read More…

Kerala News

പഴയ ടി വി നൽകി കബളിപ്പിച്ചു, അപലപനീയമെന്ന് കോടതി, വില 16500 രൂപയും പലിശയും 15000 രൂപയും നൽകുവാൻ വിധി

പഴയ ടി വി നൽകി കബളിപ്പിച്ചു എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ കയ്പമംഗലം ബീച്ചിലെ ബലയം പറമ്പിൽ വീട്ടിൽ കൃഷ്ണൻ.ബി.സി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നാട്ടികയിലുള്ള അശ്വതി ഏജൻസീസ് ഉടമക്കെതിരെയും പൂനെയിലുള്ള കല്യാണി ഷാർപ്പ് ഇന്ത്യാ ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും വിധിയായത്. മീൻ വില്പനക്കാരനായ കൃഷ്ണൻ അശ്വതി ഏജൻസീസിൽ നിന്ന് 16500 രൂപ നൽകിയാണ് കല്യാണി ഷാർപ്പ് ഇന്ത്യാ ലിമിറ്റഡിൻ്റെ ടി വി വാങ്ങുകയുണ്ടായത്. ടി വി വാങ്ങി ഉപയോഗിച്ചു Read More…

Court Kerala News

അമിതപലിശ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ    കോടതി തള്ളി

കടം വാങ്ങിയ പണത്തിന്‍മേല്‍ അമിത പലിശ ചോദിച്ച് ശാരീരികമായും  മാനസികമായും പീഢിപ്പിച്ചതിനെത്തുടര്‍ന്ന് ‍ ഗുരുവായൂര്‍ ടെംപിള്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന മുസ്തഫ എന്ന് മുത്തു എന്നവര്‍ ആത്മഹത്യ ചെയ്ത കേസില്‍ 2-ാംപ്രതിയായ കണ്ടാണശ്ശേരി സ്രാമ്പിക്കല്‍ വീട്ടില്‍  ദിവേക് എസ്.ഡി.  29 വയസ് എന്നവരുടെ ജാമ്യാപേക്ഷ തളളി തൃശ്ശൂര്‍  പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ‍  പി.പി.സെയ്തലവി.     നിയമവിരുദ്ധമായി അമിതപലിശ ഈടാക്കി  പലര്‍ക്കും പ്രതികള്‍ കടം നല്‍കി വന്നിരുന്നു. ആത്മഹത്യ ചെയ്ത    മുസ്തഫ  പ്രതികളില്‍ നിന്നും ലക്ഷകണക്കിനു രൂപ പലിശയ്ക്ക് Read More…

Court Kerala News

വണ്‍വേ തെറ്റിച്ച് അമിതവേഗതയില്‍ ഓടിച്ച  ബസ് ഇടിച്ച് വയോധികന്‍ മരണപ്പെട്ട കേസില്‍ ബസ് ഡ്രൈവര്‍ക്ക്  രണ്ടര  വര്‍ഷം കഠിന തടവും 10,000/- രൂപ പിഴയും ശിക്ഷ

വണ്‍വേ തെറ്റിച്ച് അമിതവേഗതയില്‍  ഓടിച്ചുവന്ന  ബസ് ഇടിച്ച് വയോധികന്‍ മരണപ്പെട്ട കേസില്‍ ബസ് ഡ്രൈവറായ പ്രതി പൊന്നാനി സ്വദേശി ചുളളിക്കല്‍ വീട്ടില്‍ ബാവ മകന്‍  വഹാബിനെ (38 വയസ്) രണ്ടര വര്‍ഷം കഠിനതടവിനും, 10,000 രൂപ പിഴയടക്കുന്നതിനും തൃശ്ശൂര്‍ 2-ാം അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി  കെ.എം.ശ്രീദേവി ശിക്ഷ വിധിച്ചു. 2017 മാര്‍ച്ച് 24 ന് രാവിലെ 8 മണിയോടെ  തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ് റോഡ് ബസ് സ്റ്റോപ്പിനടുത്തുള്ള  ഇറക്കത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം Read More…