Kerala News Politics

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി അറിയിച്ച് ശശി തരൂര്‍

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തിയുമായി തിരുവനന്തപുരം എംപി ശശി തരൂര്‍ രംഗത്ത്. തിരുവനന്തപുരത്ത് നടക്കുന്ന സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ നിന്ന് തന്നെ മനഃപൂര്‍വ്വം ഒഴിവാക്കുകയാണെന്നാണ് തരൂരിൻ്റെ പരാതി. വിഡി സതീശൻ്റെ നേതൃത്വത്തില്‍ നടത്തുന്ന ഏകപക്ഷീയ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ശശി തരൂര്‍ ഉള്‍പ്പടെ കോണ്‍ഗ്രസിലെ മുതിര്‍ന്ന പല നേതാക്കള്‍ക്കും അഭിപ്രായ വ്യത്യാസമുണ്ട്. അതെസമയം കണ്ണൂര്‍ നിയമസഭാ സീറ്റ് വേണമെന്ന ഉറച്ച നിലപാടിലാണ് കെ സുധാകരന്‍. ഹൈക്കമാന്‍ഡിൻ്റെ ഉറപ്പില്ലാതെ ദില്ലിയിലേക്ക് പോകില്ലെന്നാണ് തീരുമാനം. കെ Read More…

Business Court Kerala News Politics

കില–യുഎൻയു-സിആർഐഎസ് സഹകരണം: ധാരണാപത്രത്തിൽ ഒപ്പുവെച്ചു

നഗരവികസനം, കാലാവസ്ഥാ വ്യതിയാനം, വികേന്ദ്രീകൃത ഭരണകൂടം തുടങ്ങിയ മേഖലകളിൽ സംയുക്ത ഗവേഷണത്തിനും പരിശീലനത്തിനും വഴിയൊരുങ്ങും തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (കില) ബ്രസൽസിൽ പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഗവേഷണ സ്ഥാപനമായ യുഎൻയു-സിആർഐഎസും (UNU-CRIS) തമ്മിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ സാന്നിധ്യത്തിൽ കില ഡയറക്ടർ ജനറൽ എ. നിസാമുദ്ദീനും യുഎൻയു-സിആർഐഎസ് ഡയറക്ടർ ഫിലിപ്പ് ഡി. ലോംബേർഡും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കേരളത്തിലെ ഒരു സ്ഥാപനവുമായി യുഎൻയു-സിആർഐഎസ് ധാരണാപത്രത്തിൽ എത്തുന്നത് Read More…

Business Culture Economy Kerala Law News Politics

ശബരിമല യുവതീപ്രവേശം: സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ച് സംസ്ഥാന സർക്കാർ

ആചാരങ്ങളിൽ മാറ്റം വരുത്തുന്നതിന് മുൻപ് പണ്ഡിതരുമായും സാമൂഹ്യപരിഷ്കർത്താക്കളുമായും ചർച്ച വേണമെന്ന് സർക്കാർ തിരുവനന്തപുരം: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. ശബരിമലയിൽ വർഷങ്ങളായി തുടരുന്ന ആചാരങ്ങളിൽ കോടതി പരിശോധന ആവശ്യമാണെങ്കിൽ, അതിനു മുൻപ് ആ വിഭാഗത്തിലെ പണ്ഡിതന്മാരുമായും സാമൂഹ്യപരിഷ്കർത്താക്കളുമായും വിശദമായ ചർച്ച നടത്തേണ്ടതുണ്ടെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. 17 പേജുകളുള്ള സത്യവാങ്മൂലത്തിൽ ഭരണഘടനാപരമായ ഏഴ് പ്രധാന ചോദ്യങ്ങൾക്ക് സർക്കാരിന്റെ മറുപടിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള മുൻ കോടതി വിധിക്ക് Read More…

Culture Kerala News Politics

വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് ശിവഗിരി മഠം

ഗുരുവിന്റെ ആശയങ്ങളിൽ നിന്ന് എസ്എൻഡിപി വ്യതിചലിച്ചതായി വിമർശനം; ഈഴവർക്കും വിശ്വകർമ്മ വിഭാഗങ്ങൾക്കും രാഷ്ട്രീയ പ്രാതിനിധ്യം വേണമെന്ന് ആവശ്യം തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ ഹൈക്കോടതി നടപടി ശിവഗിരി മഠം സ്വാഗതം ചെയ്തു. ഈ വിധി ശ്രീനാരായണീയ ഭക്തർക്കുള്ള ആശ്വാസ പ്രഖ്യാപനമാണെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. അടുത്തകാലത്ത് ശ്രീനാരായണ ഗുരു നേടിയെടുത്ത പല മൂല്യങ്ങളിൽ നിന്നുമാണ് എസ്എൻഡിപി യോഗം പിന്നോട്ടുപോകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഗുരുവിന്റെ സന്ദേശങ്ങൾ കാലോചിതമായി Read More…

Kerala News Politics Uncategorized

സി.പി.എം പ്രാദേശിക നേതാക്കൾ ബി.ജെ.പിയിൽ

തൃശൂർ നടത്തറ, പാണഞ്ചേരി മേഖലയിലെ രണ്ടു സി.പി എം പ്രാദേശിക നേതാക്കൾ ബി.ജെ.പിയിൽ  ചേർന്നു. മണ്ണുത്തി മുൻ ഏരിയാ കമ്മിറ്റി അംഗം നിബിൻ ശ്രീനിവാസൻ, മുൻ ലോക്കൽ കമ്മിറ്റി അംഗം കെ.ജി.ബൈജു എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്. കൂടാതെ ഇരുപതു സി.പി.എം പ്രവർത്തകരും ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഇവരെ പാർട്ടിയിലേയ്ക്ക് സ്വീകരിച്ചു. ബിജെപി. ജില്ലാ പ്രസിഡന്റ്‌ ജസ്റ്റിൻ ജേക്കബ്, ജനറൽ സെക്രട്ടറി സുജയ് സേനൻ, മേഖല വൈസ് പ്രസിഡന്റ്‌ ബിജോയ്‌ തോമസ്, അശ്വിൻ Read More…

Kerala News Politics

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശൻ അയോഗ്യൻ; ഹൈക്കോടതി ഉത്തരവ്

കമ്പനി ആക്ട് ലംഘനം കണ്ടെത്തി; എല്ലാ ഭാരവാഹികളും അയോഗ്യർ, പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്സ് നിയമിക്കാൻ നിർദേശം കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി അയോഗ്യനാക്കി. കമ്പനി ആക്ട് ലംഘനം നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരടക്കം സംഘടനയുടെ എല്ലാ ഭാരവാഹികളെയും സ്ഥാനത്തുനിന്ന് അയോഗ്യരാക്കിയിട്ടുണ്ട്. സംഘടനയ്ക്ക് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ Read More…

Business Economy Kerala News

കേരളത്തിൽ സ്വർണവില കുറഞ്ഞു; വെള്ളി വിലയിലും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. കേരളത്തിലെ ഇന്നത്തെ സ്വർണവില അനുസരിച്ച് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞ് 1,18,960 രൂപയായി. ഒരു ഗ്രാമിന് 14,870 രൂപയാണ് നൽകേണ്ടത്. വിവിധ കാരറ്റുകളിലെ ഇന്നത്തെ വില18 കാരറ്റ് സ്വർണം ഗ്രാമിന് 12,215 രൂപയും പവന് 97,720 രൂപയുമാണ് ഇന്ന് നൽകേണ്ടത്.14 കാരറ്റ് സ്വർണം ഗ്രാമിന് 9,515 രൂപയും പവന് 76,120 രൂപയുമാണ് വില.9 കാരറ്റ് സ്വർണം ഗ്രാമിന് 6,135 രൂപയും പവന് 49,080 രൂപയുമാണ് Read More…

Business Economy India International News Politics

ഇന്ത്യ ഫസ്റ്റ് നയത്തിൽ ഉറച്ച് കേന്ദ്രസർക്കാർ; വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രി

ചെന്നൈ: കേന്ദ്രസർക്കാർ ‘ഇന്ത്യ ഫസ്റ്റ്’ എന്ന പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം ലോകത്തിന്റെ ഊർജവിതരണത്തെ ബാധിച്ച സാഹചര്യത്തിലും ഇന്ത്യയുടെ താൽപര്യങ്ങളാണ് സർക്കാരിന് ഏറ്റവും പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ജനങ്ങളുടെ ക്ഷേമത്തിനായി രാവും പകലും പ്രവർത്തനം’“പശ്ചിമേഷ്യയിലെ സംഘർഷം ആഗോള ഊർജ വിതരണത്തെ ബാധിച്ചിട്ടുണ്ട്. എന്നാൽ ഞങ്ങൾ ‘ഇന്ത്യ ഫസ്റ്റ്’ എന്ന പ്രത്യയശാസ്ത്രത്തിലാണ് വിശ്വസിക്കുന്നത്. രാജ്യത്തിന്റെ ജനങ്ങളുടെ ക്ഷേമത്തിനായി ഞങ്ങൾ രാവും പകലും പ്രവർത്തിക്കുന്നു. അതു തുടർന്നുകൊണ്ടേയിരിക്കും,” എന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് Read More…

Court Culture Entertainment India Kerala News

കുംഭമേള വൈറൽ താരം മൊണാലിസയ്ക്ക് മാംഗല്യം; തിരുവനന്തപുരത്ത് മുഹമ്മദ് ഫർമാനുമായി വിവാഹം

തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ താരമായ മൊണാലിസ ഭോസ്ലെയും മുഹമ്മദ് ഫർമാനും വിവാഹിതരായി. ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരം അരുമാനൂർ നയിനാർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. നാട്ടുകാരുടെ സാന്നിധ്യത്തിൽ പൂജാരി നൽകിയ താലിയും കുങ്കുമവും ചാർത്തി ഫർമാൻ മൊണാലിസയെ ജീവിതസഖിയാക്കി. വിവാഹത്തിന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എംപി എ എ റഹിം എന്നിവർ സാക്ഷികളായി. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശിയായ ഫർമാനും അഭിനേതാക്കളാണ്. ഇരുവരും ആറുമാസമായി Read More…

Economy India Kerala News Politics

വികസന പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി; ചടങ്ങ് ബഹിഷ്‌കരിച്ച് സംസ്ഥാന സർക്കാർ

കൊച്ചി: സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കലൂർ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയം വളപ്പിൽ നടന്ന ചടങ്ങിൽ ഏകദേശം 10,800 കോടി രൂപ വിലവരുന്ന വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. ദേശീയപാത 66ലെ തലപ്പാടി–ചെങ്കള ആറുവരിപ്പാതയും കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം–രാമനാട്ടുകര ആറുവരിപ്പാതയും ഉൾപ്പെടെയുള്ള പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിച്ചത്. കൂടാതെ പാലക്കാട്–പൊള്ളാച്ചി മെമു ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങും അദ്ദേഹം നിർവഹിച്ചു. എന്നാൽ ദേശീയപാത ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് Read More…